Posts

times of india editorial 01-10-10

Image
Beyond Mandir & Masjid People have moved on, their leaders too must     The Allahabad high court judgement may not bring closure to the Ayodhya dispute. The Sunni Waqf Board has indicated that it intends to move the Supreme Court on the judgement, which says that the land where the Babri masjid stood must be divided between Hindu and Muslim groups. The court has ordered that there must be a status quo at the site for the next three months. All must respect the verdict and due process must be followed in seeking redress. It’s welcome that political parties and religious groups have stressed the need to maintain peace and have appealed to cadres not to take to the streets.      The court appears to have used non-legal categories like faith to come to conclusions about Ram’s exact birthplace. The reasoning and evidence used by the court is hidden in the 8,000 pages that constitute the threebench judgement. But we hope the judges have based their conclusions on  sound legal principles

Law and sacrifice

Law and sacrifice

The Hindu : Opinion / Editorial : Intriguing compromise could work

The Hindu : Opinion / Editorial : Intriguing compromise could work

ufo

Image
അന്യഗ്രഹ ജീവികള്‍ ആണവായുധങ്ങള്‍ മോഷ്‌ടിച്ചുവെന്ന്‌ യു എസ്‌, ബ്രിട്ടീഷ്‌ മുന്‍ സൈനിക ഓഫീസര്‍മാര്‍ ക്യാപ്‌റ്റന്‍ റോബര്‍ട്‌ സലാസ്‌ കേണല്‍ ചാള്‍സ്‌ ഹാള്‍ട്ട്‌  റോബര്‍ട്‌ ഹേസ്റ്റിംഗ്‌ വാഷിംഗ്‌ടണ്‍: 1967 മാര്‍ച്ച്‌ 16, സമയം അര്‍ധരാത്രി. സ്ഥലം- അമേരിക്കയിലെ മാംസ്റ്റോം വ്യോമകേന്ദ്രം. ലോകത്തിലെ ഏറ്റവും ശക്തമായ ഭൂഖണ്‌ഡാന്തര ആണവ മിസൈലായ മൈന്യൂട്‌ മ്യാന്‍ സൂക്ഷിച്ചിരിക്കുന്നത്‌ ഇവിടെയാണ്‌. ഡ്യൂട്ടിയിലുണ്ടായിരുന്നു ക്യാപ്‌റ്റന്‍ റോബര്‍ട്‌ സലാസ്‌. പെട്ടെന്നാണ്‌ ആകാശത്ത്‌ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടത്‌. അത്‌ വ്യോമ കേന്ദ്രത്തിന്‌ നേരെ മുകളില്‍ വന്ന്‌ വട്ടം കറങ്ങി. ക്യാപ്‌റ്റന്‍ സൂക്ഷിച്ചു നോക്കി. ഒരു പറക്കും തളികയാണ്‌. പെട്ടെന്ന്‌ അത്‌ വ്യോമകേന്ദ്രത്തിലേക്ക്‌ ഇറങ്ങി നിലത്ത്‌ ലാന്‍ഡ്‌ ചെയ്‌തു. അതില്‍ നിന്നും ഏതാനും അന്യഗ്രഹജീവികള്‍ പുറത്ത്‌ കടന്ന്‌ കെട്ടിടത്തിനകത്തേക്ക്‌ കടന്ന്‌ പത്തോളം മൈന്യൂട്‌ മാന്‍ മിസൈലുകള്‍ കൈക്കലാക്കി തിരിച്ചുപോയി. സൈനിക റേഡിയോയില്‍ ജാഗ്രത നിര്‍ദേശം വന്നെങ്കിലും അന്യഗ്രഹ ജീവികള്‍ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു... ഏതെങ്കിലും ഹോളിവുഡ്‌ സിനിമയുടെ തിരക്ക
ഒരു സ്‌ത്രീയെ എറിഞ്ഞുകൊന്ന ശേഷം താലിബാന്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇസ്‌ലാമാബാദ്‌ : പാക്കിസ്ഥാനില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ ഒരു സ്‌ത്രീയെ എറിഞ്ഞുകൊല്ലുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ആന്‍ എന്ന ചാനലാണ്‌ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.  ഒരു വനിതയെ കണ്ണുമൂടിക്കെട്ടി ഇരുത്തിയ ശേഷം ചുറ്റും നിന്ന്‌ ഏതാനും പേര്‍ കല്ലെറിയുന്നതാണ്‌ ദൃശ്യങ്ങളിലുള്ളത്‌. അല്‍പ്പ സമയത്തിനകം സ്‌ത്രീ വീഴുന്നതും കാണാം.  മുഖം മൂടിക്കെട്ടിയ മറ്റൊരു സ്‌ത്രീ ഇവരെ കൊണ്ടുപോയി ഇരുത്തുന്നതാണ്‌ ദൃശ്യത്തില്‍ ആദ്യം. തുടര്‍ന്ന്‌ ചുറ്റും കൂടി നില്‍ക്കുന്നവര്‍ കല്ലെറിയുന്നു. മലഞ്ചെരുവിലാണ്‌ സംഭവം നടക്കുന്നത്‌. അവിഹിത ബന്ധം പുലര്‍ത്തി എന്നാരോപിച്ചാണ്‌ ശിക്ഷ നടപ്പാക്കിയത്‌ എന്നാണ്‌ ചാനല്‍ പറയുന്നത്‌. രണ്ടുമാസം മുമ്പ്‌ എടുത്തതാണ്‌ ദൃശ്യങ്ങള്‍ എന്നാണ്‌ കരുതുന്നത്‌. ഒരു താലിബാന്‍ പ്രവര്‍ത്തകനാണ്‌ തങ്ങള്‍ക്ക്‌ ഈ ദൃശ്യങ്ങള്‍ എത്തിച്ചു തന്നതെന്ന്‌ ചാനല്‍ അവകാശപ്പെട്ടു.  അതേസമയം ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച്‌ സംശയമുണ്ട്‌. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ എ ബി സി ന്യൂസ്‌